ഭരണകൂടത്തിന്റെ സ്വേച്ഛാധികാരപ്രയോഗങ്ങള്‍, വികസനത്തിന്റെ പേരിലുള്ള കോര്‍പ്പേററ്റുവല്‍ക്കരണം, സാംസ്‌കാരികരംഗത്തും അക്കാദമിക്‌ മേഖലയിലും പാരമ്പര്യവാദത്തിന്റെ പിടിമുറുക്കല്‍ എന്നിവയും ശക്തിപ്പെടുമെന്നതും തര്‍ക്കമറ്റ കാര്യമാണ്‌.

ഈ ഭരണത്തിനുകീഴില്‍  മുസ്ലീംങ്ങള്‍ മാത്രമല്ല, സവര്‍ണ്ണഹിന്ദുചട്ടക്കൂടിനു പുറത്തുള്ളവരായ  ദലിതര്‍, പിന്നാക്കക്കാര്‍,  അവര്‍ണ്ണർ, കീഴാള സ്‌ത്രീകൾ,  അടിസ്ഥാനതലജോലിക ചെയ്യുന്ന തൊഴിലാളികള്‍ മുതലായ വിഭാഗങ്ങളും കൂടുതകര്‍തൃത്വനഷ്‌ടം സംഭവിക്കുന്നവരായി മാറുമെന്നതും ഉറപ്പാണ്‌. മാത്രമല്ല, ദേശീയസുരക്ഷയുടെ മറപറ്റിയുള്ള ഭരണകൂടത്തിന്റെ സ്വേച്ഛാധികാരപ്രയോഗങ്ങ, വികസനത്തിന്റെ പേരിലുള്ള കോര്‍പ്പേററ്റുവല്‍ക്കരണം, സാംസ്‌കാരികരംഗത്തും അക്കാദമിക്‌മേഖലയിലും പാരമ്പര്യവാദത്തിന്റെ പിടിമുറുക്ക എന്നിവയും ശക്തിപ്പെടുമെന്നതും തര്‍ക്കമറ്റ കാര്യമാണ്‌.

പ്രവചനാതീതമായ വിജയം മോദിക്കും ബി.ജെ.പിക്കും കിട്ടിയതിനു പിന്നിലുള്ള ഏറ്റവും സുപ്രധാന ഘടകം അദ്ദേഹത്തിന്റെ പിന്നാക്ക/അവര്‍ണ്ണ ഹിന്ദു ഐഡന്റിറ്റിയാണ്‌. “വികസന നായകന്‍ എന്നൊക്കെയുള്ള സ്ഥാനമാനങ്ങള്‍ ഉപരിമധ്യവര്‍ഗ്ഗങ്ങള്‍ക്ക്‌ സ്വീകാര്യമാണെങ്കിലും ഇന്ത്യെയാട്ടാകെയുള്ള പൊതുജനങ്ങളെ വശീകരിച്ചത്‌ അവര്‍ണ്ണഹിന്ദു  കാര്‍ഡ്‌ ഇറക്കിയുള്ള കളിയാണെന്നത്‌  നിസ്സംശയമാണ്‌.

ഇവിടെ ശ്രദ്ധിക്കേണ്ടതായ കാര്യം; മോദിയെ പിന്തുണച്ച ദലിതര്‍, പിന്നാക്കക്കാര്‍, അവര്‍ണ്ണ മുതലായ വിഭാഗങ്ങള്‍ സാങ്കൽപ്പികമായി മാത്രമാണ്‌ ഹിന്ദുക്കളാവുന്നത്‌. സംഘപരിവാര്‍ പ്രചാരണത്തിന്‌ അടിപ്പെട്ടത്‌ മൂലമാണ്‌ ഇവരിലേക്ക്‌ മുസ്ലീം വിരുദ്ധത പടര്‍ന്നത്‌. മാത്രമല്ല, ഇവിടെ നിലനിൽക്കുന്ന മതേതരത്വം ഏറെക്കുറെ സവര്‍ണ്ണകേന്ദ്രീകൃതവുമാണ്‌. ഇതും പുനര്‍നിര്‍മ്മിക്കെപ്പേടണ്ടതായിട്ടുണ്ട്‌. സംഘപരിവാറിന്റെ പ്രചാരണ യന്ത്രേത്തയും മതേതരത്വത്തിന്റെ ഏങ്കോണിപ്പുകെളയും വകഞ്ഞുമാറ്റി നോക്കിയാല്‍, ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗം സംഘര്‍ഷപ്പെടുന്നത്‌ സവര്‍ണ്ണാധിപത്യേത്താടാണെന്ന്‌ തിരിച്ചറിയാനാവും. ഈ ഭിന്നിപ്പ്‌ വളരെ ആഴത്തിലുള്ളതും ചരിത്രപരവുമാണ്‌. മുന്‍കാലത്തെ ബി.ജെ.പി. ഗവണ്‍മെന്റുക എല്ലാം തന്നെ ആടിയുലഞ്ഞതും ശിഥിലമായതും ഹിന്ദുത്വത്തിനകത്ത്‌ അവര്‍ണ്ണ സവര്‍ണ്ണ സംഘര്‍ഷം പൊട്ടിപ്പുറെപ്പട്ടത്‌ മൂലമാണ്‌. ഇപ്രാവിശ്യവും സ്ഥിതി വ്യത്യസ്‌തമാകാ പോകുന്നില്ല. മുന്‍കാലത്തു എന്നേപാലെ ഇപ്പോഴും ബി.െജ.പി.യുടെ കേന്ദ്രാധികാരവും കീഴാള ബഹുജനങ്ങളും ചുരുങ്ങിയ സമയം മാത്രമേ ഏകീകരിക്കെപ്പട്ടു നില്‍ക്കുകയുള്ളു.

ഗുജറാത്തില്‍ മോദിയുടെ ഭരണം സുസ്ഥിരമായി തുടര്‍ന്നതിദലിതരടക്കമുള്ള പാര്‍ശ്വവല്‍കൃത സമുദായങ്ങളുടെ പിന്നാക്കാവസ്ഥ വളരെ പ്രധാനവശമാണ്‌. പരമ്പരാഗതമായി ശുചിത്വജോലികള്‍ ചെയ്യുന്ന ദലിത ഏറ്റവും കൂടുതലുള്ള

സംസ്ഥാനം ഗുജറാത്താണെന്നു വെളിപ്പെടുത്തുന്ന നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്‌. മറ്റു സംസ്ഥാനങ്ങളിലെ ദലിത്‌ പ്രസ്ഥാനങ്ങള്‍ അംബേദ്‌കറിന്റെ ആശയങ്ങളെ സ്വീകരിച്ചപ്പോൾ ഗുജറാത്തിലെ  ദലിതര്‍ ഗാന്ധിയന്‍ മാതൃകകളില്‍ തളം കെട്ടിയതിനാലാണ്‌ അവരുടെ അവസ്ഥ ഏറ്റവും പിന്നാക്കമായെതന്നു പല ആക്‌ടിവിസ്റ്റുകളും വെളിെപ്പടുത്തിയിട്ടുണ്ട്‌.

സംവരണവിരുദ്ധ പ്രക്ഷോഭണഘട്ടത്തില്‍ നിലനിന്നിരുന്ന ദലിത്‌ മുസ്ലീം ഐക്യത്തെ തകര്‍ക്കുകയാണ്‌ മോദി സര്‍ക്കാര്‍ ആദ്യം ചെയ്‌തത്‌. പതുക്കെ ഇരു സമുദായങ്ങെളയും ഗെറ്റോകളിേലക്ക്‌ മാറ്റുകയും ചെയ്‌തു. ഗുജറാത്ത്‌ വികസനത്തിന്റെ യഥാര്‍ത്ഥ രഹസ്യം കിടക്കുന്നത്‌ ഈ “ഗെറ്റോ’കളിലാണ്‌. എന്നാല്‍ ഗുജറാത്ത്‌ വംശഹത്യകാലത്ത്‌ ദലിതരും മുസ്ലീംങ്ങളും പരസ്‌പരം ഹിംസിക്കുകയായിരുന്നു എന്നത്‌ മതേതര മാധ്യമങ്ങളും ലിബറല്‍ ബുദ്ധിജീവികളും ഉണ്ടാക്കിയ കെട്ടുകഥയായിരുന്നുെവന്നും, അടിത്തട്ടിലെ കീഴാളസാഹോദര്യം ഒരിക്കലും മുറിഞ്ഞിരുന്നിെല്ലന്നും ഇന്നു വ്യക്തമാക്കെപ്പട്ടിട്ടുണ്ട്‌. ദലിത്‌ അധിവാസമേഖലകളില്‍ മാത്രമായിരുന്നു മുസ്ലീം ജനതയ്‌ക്ക്‌

Comments

comments